Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
നെയ്യാറ്റിൻകര ∙ മൂന്നുപേർക്ക് വധശിക്ഷ ലഭിച്ച ശാന്തകുമാരി കൊലപാതകക്കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത് 34 സാക്ഷികളെ. 61 രേഖകളും 34 വസ്തു വകകളും കോടതിയിൽ ഹാജരാക്കി. അമ്മയും മകനും ഉൾപ്പെടെ ചേർന്നു നടത്തിയ കൊലപാതകം ക്രൂരമെന്നു കോടതി കണ്ടെത്തി. പ്രതികളായ റഫീക്കയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും റഫീക്കയുടെ
പട്ടാഴി∙ പെരുമഴയിൽ വീട് തകർന്ന് അമ്മയും മകളും പെരുമഴയത്ത് നിൽക്കേണ്ടി വന്നത് മണിക്കൂറുകൾ. ഒടുവിൽ നാട്ടുകാർ സംരക്ഷണമൊരുക്കി. പട്ടാഴി ദർഭ പ്ലാവിളയിൽ അന്നമ്മയുടെ വീടാണ് പെരുമഴയിൽ തകർന്നത്. കുടുംബ വഴക്കിനെ തുടർന്നു തൊട്ടപ്പുറത്തെ അമ്മയുടെ കൂടെയാണ് ഭർത്താവിന്റെ താമസം. വീട് തകർന്നയുടൻ അന്നമ്മയും മകളും
പത്തനംതിട്ട∙ സ്പെയർ ബസ് ഇല്ലാത്തതിനാൽ കെഎസ്ആർടിസി ഡിപ്പോയിലെ ദീർഘദൂര സൂപ്പർ ഫാസ്റ്റ് സർവീസുകൾ പ്രതിസന്ധിയിൽ. ദീർഘദൂരം ഓടിയ ശേഷം ഡിപ്പോയിൽ എത്തുന്ന ബസുകൾ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തിയാണ് വീണ്ടും സർവീസിന് അയയ്ക്കുന്നത്. ഗതാഗത കുരുക്കുകളിൽ പെട്ട് ബസ് ഓടി എത്താൻ വൈകുന്ന
കായംകുളം∙ ദേശീയപാത കൊറ്റുകുളങ്ങരയ്ക്കും ചേപ്പാടിനും മധ്യേ പൊട്ടിപ്പൊളിഞ്ഞ് യാത്ര അതീവ അപകട നിലയിൽ. മഴ പെയ്തതോടെ വാഹനങ്ങൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത വിധം കുഴികളാണ്.ഇത്രയും അപകടകരമായ അവസ്ഥയായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താൻ കരാറുകാർ തയാറാകാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു.ആറുവരി പാത
മഴക്കാലം എത്തിയതോടെ വാഹനാപകടങ്ങൾ വർധിക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ കൂടുതൽ. റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ കണ്ടിഷൻ, ഡ്രൈവിങ് എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് അപകടങ്ങൾക്കു കാരണം.
വെള്ളിയാമറ്റം ∙ മുത്തശ്ശിക്കൊപ്പം പറമ്പിലൂടെ നടക്കുമ്പോൾ പൂമാലയിൽ 4 വയസ്സുകാരൻ കുളത്തിൽ വീണുമരിച്ച സംഭവം നാടിനു തേങ്ങലായി. കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയിൽ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകൻ ധീരവാണ് മരിച്ചത്. പൂമാലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിന്റെ സമീപമാണ് ധീരവിന്റെ വീട്. മുത്തശ്ശി ജാൻസി രാവിലെ 11.30നു വീട്ടിലെ പശുവിനെ തീറ്റാൻ പറമ്പിലേക്കിറങ്ങിയപ്പോൾ ധീരവും കൂടെയിറങ്ങി. മുത്തച്ഛൻ ഷാജി
കൊച്ചി ∙ വൈകിട്ട് ഒന്നര മണിക്കൂറോളം പെയ്ത അതിശക്ത മഴയിൽ ജില്ലയിൽ പലസ്ഥലത്തും വൻ വെള്ളക്കെട്ട്. ദേശീയപാതയിലും പ്രധാന റോഡുകളിലും വെള്ളം പൊങ്ങി ഏറെ നേരം ഗതാഗതം നിശ്ചലമായി. അരൂർ–ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂർ, ഇടപ്പള്ളി, വൈറ്റില ജംക്ഷനുകളിൽ റോഡിൽ ഒന്നരയടിയോളം വെള്ളം ഉയർന്നു. വാഹനങ്ങൾ പലതും വെള്ളം
തൃശൂർ∙ നഗരത്തിൽ പ്രളയം. കോർപറേഷന്റെ അനാസ്ഥ നഗരത്തെ വെള്ളത്തിലും ദുരിതത്തിലും മുക്കി. സ്വരാജ് റൗണ്ട് അടക്കമുള്ള ഭാഗം പൂർണമായും വെള്ളത്തിലായി. പലയിടത്തും ഇരു ചക്രവാഹനങ്ങൾ ഒലിച്ചു പോയി. ഒരിടത്തുപോലും കോർപറേഷൻ സഹായത്തിനെത്തിയിട്ടില്ല. നഗരത്തിലെ കച്ചവടക്കാർക്കു ലക്ഷങ്ങളുടെ നഷ്ടം. മാർക്കറ്റുകളിൽപോലും
കൊല്ലങ്കോട്∙കാടിറങ്ങി ജനവാസ മേഖലയിലെ കമ്പിക്കുരുക്കിൽ കുടുങ്ങിയ പെൺപുലി രക്ഷപ്പെടാൻ അവസാനം വരെ പൊരുതി. ചുറ്റും ആളുകൾ കൂടിയിട്ടും വീര്യം ചേരാതെ രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾക്കിടെയാണ് കാലിലെ കുരുക്ക് അഴിയുന്നത്. അതുകൊണ്ടു തന്നെ ഇടുപ്പിലെ കുരുക്ക് അഴിയാനും ഓടി രക്ഷപ്പെടാനുമുള്ള സാധ്യത വനം വകുപ്പു
നിലമ്പൂർ ∙ നമ്മുടെ കാട്ടിലെത്ര ആനയുണ്ട്? കണക്കെടുപ്പ് ഇന്നു തുടങ്ങും. കാട്ടിലെ വിദൂര സ്ഥലങ്ങളിലേക്കുള്ള സംഘങ്ങൾ ഇന്നലെത്തന്നെ കാട്ടിൽ പ്രവേശിച്ചു. മറ്റുള്ളവർ ഇന്നു പുറപ്പെടും. ഇന്നു രാവിലെ 7ന് ആരംഭിക്കുന്ന സർവേ 25ന് വൈകിട്ട് 4നു സമാപിക്കും. നിലമ്പൂരിൽ നിന്ന് 125 കിലോമീറ്റർ അകലെ ഊട്ടിക്കു സമീപത്തു
കൊയിലാണ്ടി∙ ബൈപാസ് നിർമാണത്തിനായി കുന്നിടിച്ച് മണ്ണ് നീക്കം ചെയ്തത് കാരണം വീട്ടുകാർ ദുരിതത്തിലായി. കോമത്തുകരയിലെ വീട്ടുകാരാണ് മഴ പെയ്തതോടെ അപകട ഭീഷണിയിലായത്. ഇവിടെ ഒട്ടേറെ കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കാത്ത മേഖലയിലുള്ള കിഴക്കെ പുത്തൻ വളപ്പിൽ സുരേന്ദ്രൻ, ആവണിയിൽ പത്മിനി,
മാനന്തവാടി ∙ മാനിനെ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. ബാവലി കക്കേരി സ്വദേശികളായ സജീവന് (32), സുനില്‍ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ രണ്ടാം ഗേറ്റ് – പാല്‍വെളിച്ചം റോഡിലൂടെ കക്കേരിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. യാത്രാമധ്യേ
മാങ്ങാട്ടിടം ∙ റോഡിന് ഉദ്ദേശിച്ച അത്ര സ്ഥലം കൊടുത്തില്ല എന്ന് ആരോപിച്ച് അർധരാത്രി മണ്ണുമാന്തി യന്ത്രവുമായി എത്തി വീട്ടു മതിലും ഗേറ്റും സിപിഎം പ്രവർത്തകർ തകർത്തതായി പരാതി. ചൊവ്വാഴ്ച അർധരാത്രി 12.45-ഓടെ വീട്ടു മതിലും ഗേറ്റും തകർത്തതായി കാണിച്ച് കൂളിക്കടവിന് സമീപം തഫ്സീല മൻസിലിലിൽ പി.കെ.ഹാജിറ ആണ്
ഉദുമ∙ ‘പ്രിയപ്പെട്ട സർ, ഞങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നു താങ്കളുടെ പിന്തുണയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് താങ്കൾക്ക് മനസിലാകണമെന്നില്ല'.. വിമാന യാത്രയ്ക്കിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട സഹയാത്രികയായ യുവതിയുടെ ജീവൻ രക്ഷിച്ച യുവഡോക്ടർ ഉദുമ