Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
വിതുര∙ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജില്ലയിൽ കലക്ടർ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാര നിരോധനം ഏർപ്പെടുത്തിയ പൊന്മുടിയിൽ ശക്തമായ മഴ തുടരുന്നു. മഴ മാറി നിൽക്കുന്ന സമയത്ത് കോടമഞ്ഞ് കൂടി ഇറങ്ങുന്നതോടെ പൊന്മുടി കൂടുതൽ മനോഹരിയായി. നിരോധനത്തെ തുടർന്ന് സഞ്ചാരികളും വാഹനങ്ങളും ചെക്പോസ്റ്റ് കടന്ന്
കൊല്ലം ∙ കേരളത്തിൽ നിന്നു മോഷ്ടിക്കുന്ന ബൈക്കുകൾ പൊളിച്ചു വിൽക്കുന്ന തമിഴ്നാട്ടിലെ യാഡിൽ എത്തിയ പൊലീസ്, വാഹനനിര കണ്ട് അന്തംവിട്ടു. തെങ്കാശി അടുക്കളൈ നഗരത്തിലെ വിശാലമായ 2 യാഡുകളിലായി 50,000 ബൈക്കുകൾ ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 25,000 വാഹനങ്ങൾ എങ്കിലും പൊളിച്ചിട്ടുണ്ടാകും. 70 ശതമാനത്തോളം
പത്തനംതിട്ട ∙ ജില്ലയിലെ പ്രധാനപ്പെട്ട 3 ആശുപത്രികൾ ഇപ്പോൾ ‘ചികിത്സയിലാണ്’. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനുള്ള പുതിയ കെട്ടിടനിർമാണം, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പുതിയ ഒപി കെട്ടിട നിർമാണ ജോലികൾ, അടൂർ ജനറൽ ആശുപത്രിയിയിലും പുതിയ കെട്ടിട നിർമാണത്തിന്റെ തിരക്ക്. പണികൾ തകൃതിയായി
ആലപ്പുഴ ∙ മഴ മാറാതെ നിന്നതോടെ ജില്ലയിൽ ഇന്നലെ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു. ആര്യാട് വടക്ക് പഞ്ചായത്തിൽ തത്തംപള്ളി എൽപി സ്കൂളിലാണു ക്യാംപ് പ്രവർത്തിക്കുന്നത്. ഇവിടെ മൂന്നു കുടുംബങ്ങളിൽ നിന്നായി 6 സ്ത്രീകൾ ഉൾപ്പെടെ 12 പേരാണു കഴിയുന്നത്. തത്തംപള്ളി പൊൻവേലി തോട് നികത്തിയതിനെ തുടർന്നു വെള്ളം ഒഴുകി
കോട്ടയം ∙ 2 വർഷത്തിനിടെ പാലത്തിന്റെ അടിത്തറയിലിടിച്ചു പൊട്ടിത്തെറിച്ചത് 5 വാഹനങ്ങളുടെ ടയർ. സ്കൂൾ ബസുകളും കാറും ഇരുചക്രവാഹനങ്ങളുമാണു തിരുവാതുക്കൽ– പതിനഞ്ചിൽക്കടവ് റോഡിൽ പതിവായി അപകടത്തിൽപ്പെടുന്നത്.ആലപ്പുഴ–കോടിമത പുത്തൻതോട് പതിനഞ്ചിൽക്കടവ് ചുങ്കം–30ലെ നിർമാണം പൂർത്തിയാകാത്ത പാലത്തിന്റെ അടിത്തറയാണു
തൊടുപുഴ∙ തൊടുപുഴയാറിന്റെ ചില കടവുകളിൽ സാമൂഹിക വിരുദ്ധർ പരസ്യ മദ്യപാനം നടത്തുന്നതായി പരാതി. കുപ്പിയും ഗ്ലാസും അടക്കം പലയിടത്തും നിരന്നുകിടക്കുകയാണ്. ഡിസ്പോസബിൾ ഗ്ലാസുകളുടെയും മിനറൽ വാട്ടർ കുപ്പികളുടെയും കൂമ്പാരമാണ് ഇവിടങ്ങളിൽ. കാഞ്ഞിരമറ്റം ബൈപാസിൽ പൊലീസ് സ്റ്റേഷനോടു ചേർന്നാണ് ഇത്തരം കടവുകളിൽ ഒന്ന്.
വരാപ്പുഴ ∙ ദേശീയപാത നിർമാണം നടക്കുന്ന ഇടപ്പള്ളി മുതൽ വരാപ്പുഴ വരെ ഭാഗങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമായി. സർവീസ് റോഡിനോടു ചേർന്ന ഭാഗങ്ങളിൽ താമസിക്കുന്നവരാണ് കഴിഞ്ഞ രണ്ടു ദിവസത്തെ മഴയിൽ കടുത്ത പ്രതിസന്ധിയിലായത്.വരാപ്പുഴ എസ്എൻഡിപി കവല മുതൽ പുത്തൻപള്ളി വരെ ഭാഗങ്ങളിലും ചേരാനല്ലൂർ മഞ്ഞുമ്മൽ കവല മുതൽ
പൊയ്യ ∙ മഴ കനത്താൽ പള്ളിപ്പുറം ചെന്തുരുത്തിക്കാരൻ രാധയ്ക്കും കുടുംബത്തിനും ആധിയാണ്. ഓലയും പകുതി പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ കൂര ഏതു സമയവും നിലംപൊത്തുമെന്ന സ്ഥിതിയിലായി. രാധയും മകനും ഭാര്യയും 2 മക്കളുമടങ്ങുന്ന അഞ്ചംഗ കുടുംബം ഏതാനും വർഷങ്ങളായി ഇവിടെയാണു കഴിഞ്ഞു പോരുന്നത്. ലൈഫ് പദ്ധതിക്കായി നിലവിലുള്ള
കോയമ്പത്തൂർ∙ ഓൺലൈനിൽ പാർട്ട് ടൈം ജോലിക്കെന്ന പേരിൽ നടന്ന തട്ടിപ്പിൽ അധ്യാപികയുടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടു. കോയമ്പത്തൂർ നഞ്ചുണ്ടപുരം സ്വദേശിനി അനിതയുടെ (44) 28.55 ലക്ഷം രൂപയാണു തട്ടിപ്പുകാർ കൊണ്ടുപോയത്.സ്വകാര്യ സ്കൂൾ അധ്യാപികയായ അനിത വാട്സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നു ലഭിച്ച നമ്പറിൽ പാർട്ട് ടൈം
വരൾച്ചയിൽ കഴിയുന്ന പൊന്നാനിക്കും തിരൂർ താലൂക്കിനും ചമ്രവട്ടം റഗുലേറ്റർ ഇനിയും എത്രയോ അകലെയാണ്. പദ്ധതിയുടെ പേരിൽ കിട്ടാവുന്നതിനെക്കാൾ കൂടുതൽ പണം സർക്കാരിൽനിന്ന് ഉൗറ്റിയെടുത്തു കഴിഞ്ഞു. എന്നിട്ടും പദ്ധതി എന്ന് യാഥാർഥ്യമാകുമെന്ന് ഉദ്യോഗസ്ഥർക്കറിയില്ല. പണി തീർക്കാനാകുമോയെന്ന് കരാറുകാർക്കും ഉറപ്പില്ല.
വടകര ∙ തറ നിരപ്പിൽ നിന്നു താഴ്ത്തി പണിയുന്ന ബഹു നില കെട്ടിടങ്ങളുടെ അടി ഭാഗത്ത് വാഹന പാർക്കിങ്ങിന് മാറ്റിവച്ച സ്ഥലത്ത് വെള്ളം നിറയുന്നു. നഗരത്തിലെ പണി കഴിഞ്ഞതും പൂർത്തിയായി വരുന്നതുമായ കൂറ്റൻ കെട്ടിടങ്ങളിൽ മഴക്കാലത്ത് നേരിടുന്ന പ്രശ്നമാണിത്. നിർമാണ സമയത്തു തന്നെ പരാതി ഉയർന്ന പല കെട്ടിടങ്ങളും പ്രവർത്തനം തുടങ്ങിയിട്ടും ഈ പ്രശ്നം നേരിടുന്നു. ഇതോടെ ഇത്തരം കെട്ടിടങ്ങളിലെ വാഹന പാർക്കിങ് സമീപത്തെ റോഡിലേക്കു മാറുകയാണ്.
കൽപറ്റ ∙ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന ആന സർവേയുടെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലും കണക്കെടുപ്പ് തുടങ്ങി. കനത്തു പെയ്ത മഴയിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്തായിരുന്നു ആദ്യ ദിന സർവേ. വനഭാഗങ്ങളെ ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും എത്ര
ചപ്പാരപ്പടവ്∙ കാലവർഷവും വെള്ളപ്പൊക്കവും അടുത്തിരിക്കെ നിർമാണം നടക്കുന്ന മംഗര പാലത്തിന്റെ ബീമുകൾ നീരൊഴുക്കിന് തടസ്സമാവും വിധം വച്ചിരിക്കുന്നത് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ഭീതിയിലുമാണ്. രണ്ടു മീറ്ററിലധികം ഉയരമുള്ള ഒൻപത് ബീമുകളാണ് പുഴയ്ക്കു കുറുകെ നിർമിച്ച്
കാഞ്ഞങ്ങാട്∙ വീട്ടിൽ ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ ആന്ധ്രയിലെ കർണൂലിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിസാഹസികമായി പിടികൂടി കേരള പൊലീസ്. സ്വന്തമായി ഫോണില്ലാത്ത പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് ബന്ധുക്കളെയും